ഡയമണ്ട് ജൂബിലി  നിറവില്‍ കാരിത്താസ് ആശുപത്രി

ഡയമണ്ട് ജൂബിലി ആഘോഷ നിറവില്‍ കാരിത്താസ് ആശുപത്രി.ഒരു വര്‍ഷം നീണ്ടു നിന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ പൂര്‍ത്തിയായി.

ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ രാവിലെ 11ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

സമാപന സമ്മേളനത്തില്‍ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. മാര്‍ ജോസഫ് പണ്ടാരശേരില്‍, തോമസ് ചാഴിക്കാടന്‍ എംപി, മോന്‍സ് ജോസഫ് എംഎല്‍എ, നവജീവന്‍ ട്രസ്റ്റി പി. യു.തോമസ്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിനു കാവില്‍, മെഡിക്കല്‍ ഡയറക്ടര്‍ ബോബി എന്‍. ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.

ഡയമണ്ട് ജുബിലിയുടെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി 3303 പേര്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞുയെന്നത് ചാരിതാര്‍ഥ്യം നല്‍കുന്ന അനുഭവമാണെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. ഡയമണ്ട് ജൂബിലി വര്‍ഷം അര്‍ഹതപെട്ടവര്‍ക്ക് വിവിധ ആരോഗ്യ ചികിസകള്‍ക്കായി മൂന്നു കോടി രൂപയിലധികം സൗജന്യമായി അനുവദിച്ചു. 15165 ഡയാലിസിസുകള്‍, 2288 മാമ്മോഗ്രാം, 1255 ആന്‍ജിയോഗ്രാം തുടങ്ങി വിവിധ ചികിത്സകള്‍ സൗജന്യമായി നല്‍കുവാന്‍ കഴിഞ്ഞു.

കോട്ടയം ജില്ലയില്‍ ആദ്യമായി ഒരു ഡിമെന്‍ഷ്യഹോം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞു. ഓര്‍മ്മശക്തി കുറയുകയും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്ന മുതിര്‍ന്നവരെ സംരക്ഷിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും വേണ്ടിയാണ് ഡിമെന്‍ഷ്യ ഹോം സ്ഥാപിക്കുന്നത്.

60 വര്‍ഷം കൊണ്ട് കാരിത്താസ് ആശുപത്രി 40ലധികം ഡിപ്പാര്‍ട്ടുമെന്‍റുകളുമുള്ള മധ്യകേരളത്തിലെ മികച്ച ആരോഗ്യ പരിരക്ഷാദാതാക്കളിലൊന്നായി വളര്‍ന്നു. വൃക്ക, ഹൃദയം, ശ്വാസകോശം, കരള്‍ എന്നിവയ്ക്കായി മള്‍ട്ടിഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ സെന്‍ററുകൾ കാരിത്താസ് ആശുപത്രിയില്‍ സജ്ജമാണ്.

സര്‍ക്കാരുമായി സഹകരിച്ചും മറ്റ് സന്നദ്ധ സംഘടനകളുമായി കൈകോര്‍ത്തും മുന്നോട്ടു പോകാനാണ് കാരിത്താസ് ആശുപത്രി എപ്പോഴും ശ്രമിക്കുന്നത്. അമ്പതു കിടക്കകളുമായി തുടങ്ങിയ ആശുപത്രി ഇന്ന് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായി വളര്‍ന്നു കഴിഞ്ഞു. 1975 ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഡയാലിസിസ് സെന്‍റർ, കഴിഞ്ഞ 17 വര്‍ഷങ്ങളായി സമ്പൂര്‍ണ കാന്‍സര്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്ന കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹ്രൈബിഡ് കാത്ത് ലാബ് ഉള്‍പ്പെടെ സമ്പൂര്‍ണ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂറോ സയന്‍സസ്, വൃക്ക, ഹൃദയ, കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ എന്നിവ ഈ കാലയളവില്‍ കാരിത്താസ് ആശുപത്രിയില്‍ ഉണ്ടായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group