സോഷ്യൽ മീഡിയയിൽ വൈറലായി സന്യാസിനിമാരുടെ ഭജൻ

സന്യാസിനിമാരുടെ ആലാപന മികവിൽ‌ ഭജൻ ശൈലിയിൽ ചിട്ടപ്പെടുത്തിയ ക്രീസ്തീയ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

സിഎംസി കോതമംഗലം പാവനാത്മ പ്രോവിൻസിലെ 25 ലധികം സന്യാസിനിമാരാണു പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ഭജൻ ഒരുക്കി ആലപിച്ചത്.

‘പരമസത്യമാം ദൈവമേ ഞാനങ്ങിൽ പൂർണമായ് വിശ്വസിക്കുന്നു…’ എന്നാരംഭിക്കുന്ന ഭജന്‍റെ രചനയും ആലാപനവും പൂർണമായും സന്യാസിനിമാർ തന്നെയാണ് നടത്തിയത്. സിസ്റ്റർ മരിയ തെരേസിന്‍റേതാണു വരികൾ. സിസ്റ്ററിനൊപ്പം സിസ്റ്റർ ലിസ ജോർജ്, സിസ്റ്റർ ലിൻഡ എന്നിവരാണു മുഖ്യഗായകർ.

ശാസ്ത്രീയ സംഗീത കച്ചേരിയുടെ സ്വഭാവത്തോടെയുള്ള സജ്ജീകരണങ്ങളോടെയാണു ഭജൻ ആലാപനം വീഡിയോ രൂപത്തിൽ ചിത്രീകരിച്ചിട്ടുള്ളത്. ഈണം ചിട്ടപ്പെടുത്തിയതു സജോ ജോസഫാണ്. ഇദ്ദേഹത്തിനൊപ്പം സിസ്റ്റർ ദീപ്തി മരിയ, സിസ്റ്റർ സാഫല്യ, സിസ്റ്റർ തെരേസ് എന്നിവർ ക്യാമറയും എഡിറ്റിംഗും നിർവഹിച്ചു.

സിഎംസി പാവനാത്മ പ്രോവിൻസിന്‍റെ യു ട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഗാനം മണിക്കൂറുകൾക്കകം ആയിരക്കണക്കിനാളുകൾ കണ്ടു. വിവിധ സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഭജൻ ഷെയർ ചെയപ്പെടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group