മംഗലപ്പുഴ സെമിനാരി സഭക്ക് നൽകിയ സംഭാവനകൾ അതുല്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കോട്ടയം : ക്രൈസ്തവ സഭയ്ക്കും കേരള സമൂഹത്തിനും മംഗലപ്പുഴ സെമിനാരി നൽകിയ സംഭാവനകൾ അതുല്യമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും പരസ്പരം ആദരിച്ചും ബഹുമാനിച്ചുമാണ് ശുശ്രൂഷാജീവിതം നയിക്കേണ്ടതെന്നും മാർ ആലഞ്ചേരി പറഞ്ഞു.

കൊച്ചി ബിഷപ്പും കെആർഎൽസിബിസി പ്രസിഡന്‍റുമായ ഡോ. ജോസഫ് കരിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. സെമിനാരിയുടെ പൂർവ വിദ്യാർത്ഥിയും സിനഡൽ കമ്മീഷൻ ചെയർമാനുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സിബിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ കർദിനാൾ മാർ ആലഞ്ചേരിയും മാർ ജോസഫ് കരിയിലും പൊന്നാടയണിയിച്ച് ആദരിച്ചു.

നവതിയോടനുബന്ധിച്ചുള്ള പുസ്തക പരമ്പര പ്രകാശനം ഇടുക്കി ബിഷപ്പും സെമിനാരി സിനഡൽ കമ്മീഷൻ അംഗവുമായ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. ആദ്യ പുസ്തകം കർദിനാൾ ഏറ്റുവാങ്ങി. നവതി സമാപനത്തോടനുബന്ധിച്ച് ഈ മാസം 20 വരെ നടത്തുന്ന കലാ പ്രദർശനം സെമിനാരി റെക്ടർ റവ. ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ ഉദ്ഘാടനം ചെയ്തു.

ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്‌, ബെന്നി ബെഹനാൻ എംപി, കാർമൽഗിരി സെമിനാരി റെക്ടർ റവ. ഡോ. ചാക്കോ പുത്തൻപുരക്കൽ, ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് റവ. ഡോ. സുജൻ അമൃതം, കർമ്മലീത്ത സഭ മഞ്ഞുമ്മൽ പ്രോവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. തോമസ് മരോട്ടിക്കാപറമ്പിൽ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ റവ. ഡോ. വർഗീസ് പൊട്ടക്കൽ, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ റവ. ഡോ.  വർഗീസ് താനമാവുങ്കൽ, നവതിയാഘോഷ ജനറൽ കൺവീനർ റവ. ഡോ. ജോൺപോൾ പറപ്പള്ളിയത്ത്, ഡോ. ജോസ് പോൾ എന്നിവർ പ്രസംഗിച്ചു.

മേജർ ആർച്ച്ബിഷപ്പിന്‍റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടിയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വചന സന്ദേശം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group