സമാധാന സന്ദേശവുമായി മാർപാപ്പായുടെ പ്രതിനിധി വിശുദ്ധനാട്ടിൽ

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള അഭ്യർത്ഥനയുമായി മാർപാപ്പായുടെ പ്രതിനിധി ജെറൂസലേമിൽ. ദാനധർമ്മങ്ങളുടെ ചുമതല വഹിക്കുന്ന കർദ്ദിനാൾ ക്രയേവ്സ്കിയാണ് പിറവി തിരുന്നാളിനോട് അനുബന്ധിച്ച് വിശുദ്ധനാട് സന്ദർശിക്കുന്നത്.

വിശുദ്ധനാട്ടിലേക്കുള്ള കർദ്ദിനാളിന്റെ യാത്ര “യുദ്ധത്തിന്റെ വിനാശങ്ങൾ സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്നവരുടെ സഹനങ്ങളിലുള്ള പങ്കു ചേരലിന്റെ മൂർത്തമായ അടയാളമാണ്” എന്ന് ഉപവി പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group