നിക്കരാഗ്വയിൽ സ്വേച്ഛാധിപത്യ ഭരണകൂടം രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തത് നാല് വൈദികരെ.
ഡിസംബർ 28, 29 ദിവസങ്ങളിലായി ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം, പുരോഹിതരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അവർ എവിടെയാണെന്നുള്ളത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
ഒർട്ടെഗ ഭരണകൂടത്തിന്റെ പീഡനം മൂലം അമേരിക്കയിൽ പ്രവാസത്തിൽ കഴിയുന്ന മനാഗ്വയിലെ സഹായ മെത്രാനായ സിൽവിയോ ജോസ് ബെയ്‌സ്, തട്ടിക്കൊണ്ടു പോകലിനെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group